Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KCBC

ജനങ്ങളുടെ ആശങ്കയിൽ സർക്കാർ ഇടപെടല്‍ ഉണ്ടാകണം: കെസിബിസി ജാഗ്രതാ കമ്മീഷൻ

കൊച്ചി: പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക സംവേദക മേഖലകൾ (ഇഎസ്എ) സംബന്ധിച്ച ആശങ്കകൾക്കു ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ. നിലവിൽ കേന്ദ്രം പരിഗണിക്കുന്ന കേരളത്തിന്‍റെ റിപ്പോർട്ട് 123 വില്ലേജുകളിലെ 9993 ചതുരശ്ര കിലോമീറ്റർ ഉൾപ്പെടുന്നതാണ്.

ഈ പ്രദേശങ്ങൾ പാരിസ്ഥിതിക സംവേദക മേഖലകളായി പ്രഖ്യാപിച്ചാൽ അതിൽ ലക്ഷക്കണക്കിന് ഏക്കർ കൃഷിയിടങ്ങളും ജനവാസകേന്ദ്രങ്ങളും ഉൾപ്പെടും. കേരളത്തിലെ കർഷകസമൂഹത്തിനും സാധാരണ ജനങ്ങൾക്കും താങ്ങാനാകാത്ത ദുരന്തമായിരിക്കും ഫലം. അതിനാൽ ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ സത്വരമായ ഇടപെടലുകൾ നടത്തി പ്രതിസന്ധിക്കു ശാശ്വത പരിഹാരം കണ്ടെത്തണം.

മദ്യ ഉപഭോഗം കുറയ്ക്കാനുള്ള ക്രിയാത്മക നടപടികൾക്ക് സർക്കാർ ഊന്നൽ നൽകണം. വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ തീരുവ എന്ന സർക്കാർ നിലപാട് ആശങ്ക സൃഷ്‌ടിച്ചിട്ടുണ്ട്.

വീര്യം കുറഞ്ഞ മദ്യം കുറഞ്ഞ വിലയ്ക്ക് കേരളത്തിൽ സുലഭമാകുന്ന സാഹചര്യം മദ്യപാനത്തെ ലളിതവത്കരിക്കാനും സാമാന്യവത്കരിക്കാനും ഇടയാക്കിയേക്കുമെന്നതിനാൽ ആ നീക്കത്തിൽനിന്ന് സർക്കാരും ഭരണകക്ഷിയും പിന്മാറണം. മദ്യവില്പനയെ മുഖ്യ വരുമാനമാർഗമായി കാണുന്ന മുൻ നയങ്ങളിൽ മാറ്റം വരുത്തണം. ശാസ്ത്രീയമായ പഠനങ്ങൾ നടത്തി മദ്യലഹരിയിൽനിന്നു കേരളത്തെ കരകയറ്റാനുള്ള പദ്ധതികൾ സർക്കാർ നടപ്പിലാക്കണം.

കേന്ദ്രസർക്കാരിന്‍റെ ബ്ലൂ ഇക്കോണമി നയരേഖയുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെട്ട കരിമണൽ-കടൽ ഖനന ആശയങ്ങൾ കേരളത്തിലെ തീരദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇത്തരം പദ്ധതികൾ നടപ്പാക്കുമ്പോൾ കേരളത്തിലെ തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ആശങ്കകൾ ഗൗരവമായി പരിഗണിക്കണമെന്നും കെസിബിസി ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ ആവശ്യപ്പെട്ടു.

District News

എക്സൈസ് മന്ത്രിയുടെ മദ്യനയരേഖ ജനവിരുദ്ധം: കെസിബിസി

കൊല്ലം: മദ്യാസക്തിയുടെ ദുരിതംപേറുന്ന ജനങ്ങളെ അവഗണിച്ചുകൊണ്ട് മദ്യത്തിന്‍റെ ഉത്പാദനം വീണ്ടും വർധിപ്പിക്കാനുളള എക്സൈസ് മന്ത്രിയുടെ മദ്യനയസമീപനം ജനവിരുദ്ധമാണെന്ന് കെ സിബിസി മദ്യവിരുദ്ധ സിമിതി കൊല്ലം രൂപതാ പ്രസിഡന്‍റ് യോഹന്നാൻ ആന്‍റണി, ജനറൽ സെക്രട്ടറി എ.ജെ. ഡിക്രൂസ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

നാട് മദ്യത്തിന്‍റെപിടിയിലമരുന്പോഴും പാലക്കാട് സ്വകാര്യ കന്പനിക്ക് ബ്രൂവറി അനുവദിച്ച നടപടി പ്രതിഷേധാർഹമാണെന്നും യോഹന്നാൻ ആന്‍റണിയും എ.ജെ ഡിക്രൂസും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

Movies

36-ാമത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മേള പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

കെസിബിസി മീഡിയ കമ്മീഷന്‍റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 36-ാ മത് കെസിബിസി അഖില കേരള പ്രൊഫഷണൽ നാടക മേളയുടെ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്നു വൈകിട്ട് 4.30 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

മികച്ച നാടകം

പകലിൽ മറഞ്ഞിരുന്നൊരാൾ(വള്ളുവനാട് ബ്രഹ്മ.)

മികച്ച രണ്ടാമത്തെ നാടകം

ഒറ്റ (കാഞ്ഞിരപ്പള്ളി അമല)

മികച്ച രചന

ഹേമന്ത്കുമാർ
(നാടകം. ഒറ്റ, കാഞ്ഞിരപ്പള്ളി അമല)

മികച്ച സംവിധാനം

രാജേഷ് ഇരുളം
(നാടകം - പകലിൽ മറഞ്ഞിരുന്നൊരാൾ (വള്ളുവനാട് ബ്രഹ്മ.)

മികച്ച നടൻ

പുല്ലച്ചിറ ബാബു
(നാടകം - നിറം, തിരുവനന്തപുരം നടനകല)

മികച്ച നടി

ജയലക്ഷ്‌മി
(നാടകം കാലംപറക്ക്‌ണ്, കോഴിക്കോട് സങ്കീർത്തന)

പ്രത്യക ജൂറി പുരസ്ക്കാരം

ബേബി ഉത്തര
(നാടകം കാലം പറക്ക്‌ണ് കോഴിക്കോട് സങ്കീർത്തന)

Kerala

ആദ്യം സിസ്റ്റര്‍മാര്‍ക്ക് നീതി ലഭിക്കട്ടെ, എന്നിട്ട് ചായ കുടിക്കാം: കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ്

തിരുവനന്തപുരം: കന്യാസ്ത്രീകളുടെ അറസ്റ്റിൽ നിലപാട് കടുപ്പിച്ച് കേരള കത്തോലിക്ക മെത്രാന്‍ സമിതി(കെസിബിസി). സിസ്റ്റര്‍മാര്‍ക്ക് നീതി ലഭിക്കാതെ വന്നാൽ എന്ത് ചങ്ങാത്തമെന്ന് കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ പ്രതികരിച്ചു.

പിന്നെ എങ്ങനെയാണ് സാഹോദര്യത്തിന്‍റെ പൂർണത പറയാൻ കഴിയുക. സിസ്റ്റര്‍മാര്‍ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാകുന്പോൾ ആണല്ലോ ബാക്കി സംസാരം. ആദ്യം അത് നടക്കട്ടെ. അതിന് ശേഷം ചായ കുടിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇത് സംബന്ധിച്ച നടപടികളുടെ പേരിൽ ആയിരിക്കും ഇനി നിലപാടുകൾ. ഭാരതത്തിലെ രണ്ട് സന്യാസിനിമാർ സ്വന്തം രാജ്യത്ത് അപമാനിക്കപ്പെടുന്നു എന്ന് വേണം ഛത്തീസ്ഗഡിലെ വിഷയം കാണാൻ. അവർ ക്രിസ്ത്യാനികളായി പോയി എന്ന സങ്കടം തങ്ങൾക്കുണ്ട്.

ദേശമൊന്നായി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരുമിച്ച് നിൽക്കേണ്ട സമയമാണ്. എംപിമാർ കന്യാസ്ത്രീകളെ ജയിലിൽ സന്ദർശിച്ചത് ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News

Corehub Up